NEWS,,,,,,

RAJ NEWS,,,NOW....
മാർച്ച്- 1, ശിവരാത്രി ദിവസം കഴിഞ് 'RAJ NEWS' തുടങ്ങുന്നു....
ALL KERALA COVERAGE & CONTROL.... ....ഒരു കിലോമീറ്റർ ഇൽ ഒരു റിപ്പോർട്ടർ....... ....ലോകത്തിൽ ആദ്യത്തെ പരസ്യം ഇല്ലാത്ത ONLINE NEWS ....( from RAJ group)
FEEL THE DEVINE VOICE & ACTIONS OF മരണദേവൻ 'രാജരാജൻ' .....TO FLUSH OUT DIRTY CREEPS ....NO MERCY ...'RAJ' PROMISE .....
DON'T BE CRAZY ,,,,,BE GOOD IN YOUR ROLES ..... .

Wednesday, July 19, 2023

UMMAN TROLLS

 '

'

ഇൻഡ്യൻ എക്സ്പ്രസ്സ്‌ വിട്ട ശേഷം മാധവൻ കുട്ടി ദേശാഭിമാനിയിൽ ജോലിയ്ക്ക്‌ കയറുന്നത്‌ 2010 ൽ
അവിടെ നിന്നും ദേശാഭിമാനി 'പറഞ്ഞ്‌ വിടുന്നത്‌ ' 2015 ഡിസംബർ 31 ന്‌
സരിത ഉമ്മൻ ചാണ്ടിയ്ക്ക്‌ എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്‌ 2016ഏപ്രിൽ 3 ന്‌
അപ്പോ മാധവൻ കുട്ടിയുടെ മാപ്പ്‌ പറച്ചിൽ...?
അത്‌ ഇന്നോവ ഇറങ്ങാത്ത കാലത്ത്‌, ഇന്നോവ കാറിൽ, കൈതൊലപ്പായയിൽ പണം പൊതിഞ്ഞ്‌ കൊണ്ട്‌ പോയി എന്നത്‌ പോലൊരു കഥ...!!
10 പേർ, 'M00 MEDIA ഉമ്മൻ ചാണ്ടിയോട് മുൻ് കൺസൽട്ടിങ്എഡിറ്റർ കൺസൽട്ടിങ് ലൈംഗിക തെറ്റായിരുന്നു' sg0o KIDILAN ATPOLT ഞാൻ ദേശാഭിമാനിയിൽ ഇരുന്നപ്പോ വന്ന ലൈംഗീക ആരോപണം വ്യാജമായിരുന്നു അയിന് താൻ 2015 ഡിസംബറിൽ അവിടന്ന് ഇറങ്ങില്ലേ. 2016 ഏപ്രിലിൽ അല്ലെ സരിത ഇത് പറഞ്ഞത് എല്ലാരും പോയെടാ എനിക്ക് ഉറങ്ങാൻ സമയമായി' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളും:
87
42 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
അയയ്ക്കുക

'

'

ഈ സ്ത്രീ പൊതു സമൂഹത്തോട് പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് സമൂഹത്തിന് മുന്നിൽ വേണ്ടത്ര സമയം കിട്ടിയിട്ടും അന്തരിച്ച ആദരണീയനായ ശ്രീ ഉമ്മൻ ചാണ്ടി തെളിയിക്കാതെ പോയി... ഡിജറ്റൽ തെളിവ് കൈവശം ഉണ്ടെന്ന് ഭയന്ന് പ്രതിപക്ഷ നേത്യസ്ഥാനം പോലും വേണ്ടെന്ന് വച്ചു... ഒരു മാനനഷ്ട കേസെങ്കിലും ഫയൽ ചെയ്യാമായിരുന്നു..... ഇപ്പോൾ ഇവർ മാപ്പ് പറയണമെന്ന് ഷാജൻ സക്കറിയ മുതൽ PC ജോർജ് വരെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്... മരണം ആരെയും വിശുദ്ധനാക്കുന്നില്ല.'' :
ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ ...
ഒരു വ്യക്തി, പുഞ്ചിരിക്കുന്നു എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
എല്ലാ പ്രതികരണങ്ങളും:
245
47 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
K.s. Rajeev
ആ മന്ത്രിസഭയിലെ മന്ത്രിമാർ അർധരാത്രിയിൽ സരിതയുമായി ഫോണിൽ സംസാരിച്ചത് ഇന്ത്യൻ ഭരണഘടന പഠിപ്പിക്കാനല്ലല്ലൊ എന്ന് പരിഹസിച്ചത് കെ മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മൻചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോൺഗ്രസ് നേതാക്കൾക്കെതിരെയും പ്രതികരിച്ചിരുന്നില്ല. 42 പേജുള്ള അവരുടെ രഹസ്യമൊഴി മൂന്നര പേജായതും തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമെല്ലാം സരിതയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുമെല്ലാം ഓർക്കുമല്ലൊ?
ഇതെല്ലാം കഴിഞ്ഞാണ് ഉമ്മൻ ചാണ്ടിക്കെതിരെ വ്യക്തിഗത ആരോപണം സരിത ഉന്നയിച്ചത്. അതും സോളാർ കമ്മീഷൻ മുമ്പാകെയാണ്. അപ്പോഴും ദേശാഭിമാനി അപകീർത്തികരമായി വാർത്ത നൽകിയില്ല. മറ്റ് പത്രങ്ങളെക്കാൾ മിതത്വം പാലിച്ചിരുന്നു. ഈ മാപ്പ് പറയുന്ന വിദ്വാൻ ദേശാഭിമാനിയിൽ ഉണ്ടായതായി അവകാശപ്പെടുന്ന കാലഘട്ടം മുഴുക്കെ തിരുവനന്തപുരം ബ്യൂറോയിൽ ഞാനുണ്ടായിരുന്നു.
ഒരു ആലങ്കാരിക പദവിയിൽ ഇരുന്നു എന്നതൊഴിച്ച് ഒരു വിഷയത്തിലും ടിയാൻ ഇടപെട്ടിട്ടുമില്ല, അഥവാ ഇടപെടാൻ അവസരമുണ്ടാക്കിയിട്ടുമില്ല എന്നതാണ് അതിലെ വസ്തുത.
എന്നിട്ടിപ്പോൾ ആളാകാൻ ഓരോന്ന് വിളിച്ച് കൂവുന്നതും ബലരാമൻമാർ അത് ഏറ്റുപിടിക്കുന്നതും ഉമ്മൻചാണ്ടിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ആ വിഷയം വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി അദ്ദേഹത്തെ അപമാനിക്കാനാണ്.
ഒരിക്കൽ കൂടി പറയട്ടെ, രാഷ്ട്രീയമായും ഭരണപരമായും ഉമ്മൻചാണ്ടിയെ ദേശാഭിമാനി അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പക്ഷെ, ഒരിക്കലും വ്യക്തിപരമായൊ കുടുംബപരമായൊ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബത്തിനെതിരെ ഒരു മുൻ ബന്ധു വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയപ്പോൾ ആട്ടിയോടിച്ചതിൽ മുന്നിൽ നിന്നത് ദേശാഭിമാനി പ്രവർത്തകരാണ്. അതുകൊണ്ട് ദേശാഭിമാനിയെ സദാചാര ബോധം പഠിപ്പിക്കാൻ ഇറങ്ങുന്ന ബലരാമൻമാർ കണ്ണാടി നോക്കണം.
ഒരു ജനനേതാവിൻ്റെ മൃതശരീരം അടക്കം ചെയ്യും മുമ്പ് വിവാദം സൃഷ്ടിച്ചാൽ മറുപടി പറയാതിരുന്നാൽ അത് കുറ്റം സമ്മതിക്കലാകുമല്ലൊ. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്. അതിൽ തീർച്ചയായും അതിയായ വിഷമവുമുണ്ട്. കാരണം ആ രാഷ്ട്രീയ നേതാവിനോട് ചില കാര്യങ്ങളിലെങ്കിലും ആദരവും ബഹുമാനവുമുള്ള ഒരു മാധ്യമ പ്രവർത്തകനാണ് ഞാൻ. ആ വേർപാടിൽ ആത്മാർഥമായും ദു.ഖിക്കുന്ന ഒരു പ്രജയുമാണ്. സോളാർ അഴിമതിയെ കുറിച്ച് നമുക്ക് വേറെ തർക്കിക്കാം. ഒരുപാട് ഒരുപാട് പറയാനുമുണ്ട്. അത് തീർത്തും രാഷ്ട്രീയമാണ്. അഴിമതി നിറഞ്ഞതുമാണ്.
ഒരിക്കൽ കൂടി പ്രിയ നേതാവിന് ആദരാഞ്ജലി. ഇത്രയും എഴുതേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
രഘു മട്ടമ്മേൽ / പി.എം.മനോജ്
ദേശാഭിമാനി

'

No comments:

Post a Comment